അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

അഴുകിയ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുത്തന്‍കുന്ന് സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോപ്പില്‍ ഇന്ന് ഉച്ചയോടെ സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

മൃഗങ്ങള്‍ക്കും വിശപ്പുണ്ട്

മഴക്കെടുതിയില്‍ നാടും നഗരവും പ്രളയത്തില്‍ വലയുന്ന മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കുമ്പോള്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുകയാണ്. കമ്പളക്കാട് തേര്‍വാടിക്കുന്ന് , തെക്കുംതറ പ്രദേശവാസികളായ ചെറുപ്പക്കാരാണ് ജില്ലയുടെ വിവിധ

കിണര്‍ ഇടിഞ്ഞു താഴ്ന്നു.

കിണര്‍ ഇടിഞ്ഞ് താഴ്ന്നു. വാളാട് വാരിപ്പൊയില്‍ മൊയ്തുവിന്റെ കിണറാണ് ഇടിഞ്ഞത്. കിണറിനോട് ചേര്‍ന്ന വീടിന്റെ ചുമരും, മുറ്റവും വിണ്ടു നിര്‍ക്കുന്നുണ്ട്. വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞ് താഴ്ന്നത്. മൊയ്തുവും കുടുംബവും ഇപ്പോള്‍ ദുരിതാശ്വാസ

പിന്തുണയുമായി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍

പ്രവാസി കൂട്ടായ്മകളുടെ കൈതാങ്ങില്‍ ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെ മഴക്കെടുതിയില്‍ തകര്‍ന്ന വയനാട്ടിലെ സാധാരണകാരുടെ വീടുകള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കുന്നു. ദുരിതാശ്വാസ

ആരോഗ്യ മുന്നറിയിപ്പ്

പ്രളയ ബാധിത പ്രദേശങ്ങളില്‍ മലിനജലവുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് എലിപ്പനി സാധ്യതയുണ്ട്. ആഴ്ച്ചയിലൊരിക്കല്‍ ഡോക്‌സി 100മില്ലീ ഗ്രാമിന്റെ 2 ഗുളികകള്‍ വീതം കഴിച്ച് എലിപ്പനി തടയുക. എല്ലാ ദുരിതാശ്വാസ കേന്ദ്രങ്ങളിലും മെഡിക്കല്‍ ക്യാമ്പുകളിലും

സഹായവുമായി യൂത്ത് കോണ്‍ഗ്രസ്സ്

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി യൂത്ത് കോണ്‍ഗ്രസ്സ്. ഭക്ഷണകിറ്റുകളും, വസ്ത്രങ്ങളും വിതരണം ചെയ്തു. ജോമറ്റ് വാദ്യത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ശിവരാമന്‍ പാറക്കുഴി എന്നിവര്‍ നേതൃത്വം

സഹായഹസ്തവുമായി മൈസൂര്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍

മഴ ദുരിതം വിതച്ച പുല്‍പ്പളളി -മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായഹസ്തവുമായി മൈസൂര്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികള്‍. ഓണാഘോഷത്തിനായി കോളേജില്‍ നിന്നും പിരിച്ചെടുത്ത പണം ആഘോഷങ്ങള്‍ മാറ്റിവെച്ച് ആ പണം കൊണ്ട്

ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമം നേരിട്ടു തുടങ്ങി

കാലവര്‍ഷക്കെടുതി ജില്ലയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമംനേരിട്ടുതുടങ്ങി. വെള്ളപൊക്ക ഭീഷണിയെ തുടര്‍ന്ന് അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വരവ് നിലച്ചതാണ് ക്ഷാമത്തിന് കാരണം. അരി അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ക്കാണ് ക്ഷാമം നേരിടുന്നത്.

ജില്ലയില്‍ പെട്രോളിന് ക്ഷാമമില്ലെന്ന് പമ്പുടമകള്‍

ജില്ലയില്‍ നിലവില്‍ ഉണ്ടാവുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്ഷാമം വരുത്തിതീര്‍ക്കുന്നതാണന്നാണ് പമ്പുടമകള്‍ പറയുന്നത്. സംസ്ഥാനം പ്രളയക്കെടുതിയിലായതോടെ പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ജില്ലയിലേക്ക് എത്തുന്നതില്‍ തടസ്സം നേരിടുന്നുവെന്ന പ്രചാരണം

ജില്ലയില്‍ സ്ഥിതി നിയന്ത്രണവിധേയം മന്ത്രി ടി.പി രാമകൃഷ്ണന്‍

ജില്ലയിലെ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ 100 കോടിയുടെ നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും
error: Content is protected !!