65 ലക്ഷം പേര്‍ക്ക് മെയ് മാസത്തില്‍ കൊവിഡ് വന്നുപോയിരിക്കാം

0

രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മെയ് മാസത്തിനുള്ളില്‍ത്തന്നെ 65 ലക്ഷത്തോളം ആളുകള്‍ക്ക് കൊവിഡ് വന്നിട്ടുണ്ടാവാമെന്ന് ഐസിഎംആര്‍. രാജ്യവ്യാപകമായി നടത്തിയ സിറോ സര്‍വ്വെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ച സര്‍വ്വെ ഫലം വ്യക്തമാത്തുന്നത് മെയ് പകുതിയോടെ തന്നെ വൈറസ് വ്യാപനം രൂക്ഷമായിരുന്നെന്നാണ്. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം വന്നുപോയത്. ആകെ ജനസംഖ്യയും 0.73 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയിരിക്കാമെന്നാണ് റിപ്പോര്‍ട്ട്.

Leave A Reply

Your email address will not be published.

error: Content is protected !!