മുൻ കലക്ടറടക്കമുള്ളവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപെട്ട് ‘റവന്യുമന്ത്രിക്ക് പരാതി നല്‍കി

0

ആദിവാസി വൃദ്ധന്റെ ഭൂമി തട്ടിയെടുത്ത് റിസോർട്ട് നിർമ്മിച്ച സംഭവത്തിൽ മുൻ കലക്ടറടക്കമുള്ളവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപെട്ട് ‘റവന്യുമന്ത്രിക്ക് പരാതി നൽകി കാട്ടിക്കുളം ‘ തിരുനെല്ലിയിലെ കോളിദാർ അർക്കണം ചന്തന്റെ ഒരേക്കർ 20 സെന്റ് ഭൂമിയാണ് പകരത്തിന് റോഡരികിൽ വാങ്ങി തരാമെന്ന് പറഞ്ഞ് മുൻ ജില്ലാ കലക്ടർ ചന്തന്റെ സ്ഥലം ചതിയിലൂടെ സ്വന്തമാക്കി റിസോട്ടുടമയായ ബത്തേരി പൂചാലിൽ ചിത്രാജഞലി സെബാസ്റ്റ്യൻ ജോസഫിന് ഭൂമി കൈമാറിയത്. പലതവണ ചന്തൻ ഉന്നതർക്ക് പരാതി നൽകിയെങ്കിലും പരാതി ഉന്നതർ ഇടപെട്ട് പൂഴ്തിയെന്നും ഭൂമി തട്ടിപ്പുമായ് ബന്ധപെട്ട് ‘ മുൻ കലകടർ വിശ്വാസ് മേത്ത ‘തട്ടിപ്പിന് കുട്ട് നിന്നതിരുനെല്ലി ഭരണ സമിതിയിലെ അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാനുമായ കെ.അനന്തൻ നബ്യാർ സെബാസ്റ്റ്യൻ ജോസഫ് എന്നിവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നാവിശ്യപെട്ട് യുത്ത് കോൺഗ്രസ് തൃശ്ശിലേരി മണ്ഡലം വൈസ് പ്രസിഡണ്ട് അണമല കാടന്നൂർ കെ.വി ഷിനോജാണ് റവന്യൂ മന്ത്രിക്കും ജില്ലാ കല്ക്ടർക്കും പരാതി നൽകിയത്. 1997ൽ വിശ്വാസ് മേത്തയുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കാൻ പ്രത്യേകം ഉത്തരവിറക്കി ചന്തന്റെ ഭൂമി തട്ടിയെടുത്ത് സ്വകാര്യ വെക്തിക്ക് റിസോർട്ട് നിർമ്മിക്കാൻ കലക്ടറടക്കമുള്ളവർ ഒത്താശ ചെയ്തതെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും ചന്തന് പകരം ഭൂമി നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നു പരാതിയിലുണ്ട് പകരത്തിന് ഭൂമി വാങ്ങി ആദിവാസിയുടെ പേരിൽ ആധാരം റെജിസ്റ്റർ ചെയ്താൽ മാത്രമേ 1977 ലെ നിയമപ്രകാരം ഭൂമി ഏതാ വിശ്യത്തിനും ഏറ്റടുക്കാൻ പാടുള്ളുവെന്ന ചട്ടം ദുരുപയോഗം ചെയ്താണ് ചന്തനെ ചതിച്ചതെന്നു ഷിനോജ് ചൂണ്ടി കാട്ടുന്നുണ്ട് ‘ വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് നടത്തി സ്വകാര്യ വെക്തി സെബാസ്റ്റ്യൻ ജോസഫിന്റെ ആധാരം റദ്ദ് ചെയിതു

Leave A Reply

Your email address will not be published.

error: Content is protected !!